''തീ കൊളുത്തുമ്പോള്‍
എല്ലാം എരിഞ്ഞ് തീരും പോലെ
ദുഖം കരഞ്ഞു തീരണം.......
ദുഖത്തില്‍ നിന്ന്
മുത്ത് കോരുമെന്‍ സ്വാര്‍ത്ഥ ജീവിതം
എന്തിനീ ശാട്യം........
തനിച്ചു മനസ്സില്‍ വച്ച്
തലയില്‍ ഇട്ടുരുടുന്ന
സമസ്ത ദുഖങ്ങളും
കരഞ്ഞു ഒടുങ്ങി തീരട്ടെ.......
അതുകൊണ്ടെങ്കിലും
ദുഖത്തിന്‍ പൂര്‍ണതയില്‍
അകലെ ഏതോ കാലം
സ്വര്‍ണ്ണം വിളഞ്ഞിടാം
വിളവെടുക്കാന്‍ കാലം
അറിയുക നീ........
ഉത്ഭവം ദുഖത്തില്‍ നിനെന്ന്.........
മുനീറ നരികോടന്‍
No comments:
Post a Comment