''പതിവായി പടിവാതിൽ
കടന്നെത്തി നീയന്ന്
പരിഭവം പറയാതെ പിണങ്ങി നിന്നു
മൌനം മാത്രം നിറയുന്ന
മനസ്സിന്റെ ഓർമ്മയിൽ
മൂകമായി ഓര്ക്കുന്നു
ഞാൻ ഇന്ന് ആ നാളുകൾ
മതിലുകളിൽ ഒന്നിചിരുന്നിട്ട്
മനസ്സില് പറഞ്ഞതും
പലവട്ടം കണ്ടിട്ടും
മിണ്ടാതെ പോയതും
എല്ലാം ഒരു സ്വപ്നമായി
ഓടി എത്തുന്ന നേരത്ത്
അപ്പോഴും മൂകമായി
ഉണരുന്ന എന്റെ മനസ്സിൽ
മൌനങ്ങളാണ് ഇന്ന്എന്റെ കൂട്ടുകാര്
ദിക്കറിയാതെ തുഴയുന്ന
തോണിയിൽ അക്കരെ വച്ച്
നാം കണ്ടു മുട്ടുമ്പോൾ
വാചാലതയിൽ ഞാൻ ലയിചീടാം
കാത്തുകാത്തിരുന്നിട്ടും
കാര്യം പറയാതെ
കവിതയായി ഞാനിന്ന്
നിന്റെ കാതിൽ പറയുന്നു
മുനീറ നരിക്കോടൻ
കടന്നെത്തി നീയന്ന്
പരിഭവം പറയാതെ പിണങ്ങി നിന്നു
മൌനം മാത്രം നിറയുന്ന
മനസ്സിന്റെ ഓർമ്മയിൽ
മൂകമായി ഓര്ക്കുന്നു
ഞാൻ ഇന്ന് ആ നാളുകൾ
മതിലുകളിൽ ഒന്നിചിരുന്നിട്ട്
മനസ്സില് പറഞ്ഞതും
പലവട്ടം കണ്ടിട്ടും
മിണ്ടാതെ പോയതും
എല്ലാം ഒരു സ്വപ്നമായി
ഓടി എത്തുന്ന നേരത്ത്
അപ്പോഴും മൂകമായി
ഉണരുന്ന എന്റെ മനസ്സിൽ
മൌനങ്ങളാണ് ഇന്ന്എന്റെ കൂട്ടുകാര്
ദിക്കറിയാതെ തുഴയുന്ന
തോണിയിൽ അക്കരെ വച്ച്
നാം കണ്ടു മുട്ടുമ്പോൾ
വാചാലതയിൽ ഞാൻ ലയിചീടാം
കാത്തുകാത്തിരുന്നിട്ടും
കാര്യം പറയാതെ
കവിതയായി ഞാനിന്ന്
നിന്റെ കാതിൽ പറയുന്നു
മുനീറ നരിക്കോടൻ
No comments:
Post a Comment